മന്ദിരപാലികയാമിന്ദിരേ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
വിചിന്തയന്തീമിതി തത്‌പുരശ്രിയം
വിരൂപിണീം മൂർത്തിമതീമവസ്ഥിതാം
വിലോക്യ സമ്പ്രാപ്യ തദീയസന്നിധും
സ്വവേശ്മരക്ഷാർത്ഥമുവാച രാവണഃ
 
 
മന്ദിരപാലികയാമിന്ദിരേ, കേട്ടാലും നീ
സുന്ദരി, എന്മൊഴികളെ ഇന്നു വിരവിനോടെ
ഇന്നു ഞാനങ്ങൊരു കാര്യമിങ്ങു സാധിപ്പതിനു
മന്ദമന്യേ പോയീടുന്നേനെന്നറിഞ്ഞാലും;
നന്നായിഹ സൂക്ഷിക്കേണമിന്ദ്രാവമാനം കാരണം
ഇന്നു ദേവകൾ ചിലർ വന്നു ചതിച്ചീടാതെ
അരങ്ങുസവിശേഷതകൾ: 

ഇപ്പോൾ പതിവില്ലാത്ത രംഗം.