എന്തുചൊന്നു കിഴവാധമ

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 
എന്തുചൊന്നു കിഴവാധമ കുമതേ!
ഹന്ത നിന്മദമടക്കുവനധുനാ
 
കിന്തു പിതാവുരചെയ്ത വരത്തി-
നന്തരമാശു വരുത്തുവനിഹ ഞാൻ
 
തൃണസമനാകിയ നിന്നുടെ ഹുംകൃതി
രണഭുവി തീർത്തൊരു പതമാക്കാതെ
 
ഗുണനിധി ഞാനുമടങ്ങുവനല്ലാ
ക്ഷണതരമെന്നൊടു വരിക ദുരാത്മൻ!