പത്താമനുണ്ണിയെക്കാത്തു

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

 

പത്താമനുണ്ണിയെക്കാത്തുതരാമെന്നു പൃഥ്വീസുരനോടുസത്യംചെയ്തു
സത്യത്രാണാർത്ഥംപിണങ്ങും ഹരിയോടു
പാർത്ഥിനില്ലേതും സന്ദേഹമുളളിൽ 
 
ശമനപത്തനത്തിലാത്ത ജാവമോടദ്യ തിരഞ്ഞു ബാലകർ 
അമരസാർത്ഥപുരത്തിലത്ര തദർത്ഥമവ മദാഗമമിതു
അർത്ഥം: 

പത്താമത്തെ ഉണ്ണിയെ കാത്തുതരാമെന്ന് ബ്രാഹ്മണനോട് ഞാൻ സത്യം ചെയ്തു. സത്യപരിപാലനത്തിനായി കൃഷ്ണനോടുപോലും ഈ പാർത്ഥൻ പിണങ്ങും, ഉള്ളിൽ സംശയമില്ല. ഞാനിപ്പോൾ യമപുരിയിലും പോയി കുട്ടികളെ തിരഞ്ഞു. ബാലരെ തിരയാനായിട്ടാണ് ഞാൻ ഇവിടെയും വന്നത്.