വൃത്രവൈരിയതെന്നാലും
[[ വൃത്രവൈരിയതെന്നാലും വിത്തനാഥനതെന്നാലും
ഉള്‍ത്തളിരിലിനിക്കേതുമത്തലില്ലെന്നറിഞ്ഞാലും ]]
കോട്ടയത്ത് തമ്പുരാൻ രചിച്ചത്.
[[ വൃത്രവൈരിയതെന്നാലും വിത്തനാഥനതെന്നാലും
ഉള്‍ത്തളിരിലിനിക്കേതുമത്തലില്ലെന്നറിഞ്ഞാലും ]]
ഈ രംഗത്തിൽ പാഞ്ചാലിയും ധർമ്മപുത്രനും കപടബ്രാഹ്മണ വേഷം കെട്ടിയ ജടാസുരനും ആണ് ഉള്ളത്.
ഇതിൽ ജടാസുരന്റെ തിരനോക്ക്, ജടാസുരന്റെ ആട്ടം എന്നിവ മാത്രം ആണ് ഉള്ളത്. രംഗാവസാനം ജടാസുരൻ ബ്രാഹ്മണവേഷം കെട്ടി മാറുന്നു. അടുത്ത രംഗത്തിൽ കപട ബ്രാഹ്മണനായി പാണ്ഡവന്മാരുടെ സമീപം എത്തുന്നു.
ശ്രീകൃഷ്ണൻ ധർമ്മപുത്രനേയും സഹോദരന്മാരേയും സമാധാനിപ്പിക്കുന്നതാണ് ഈ രംഗം.
ശ്രീകൃഷ്ണൻ വലതുവശത്ത് പീഠത്തിലിരിക്കുന്നു. ധർമ്മപുത്രർ ഇടതുവശത്തൂകൂടെ പ്രവേശിച്ച് 16ആം മാത്രക്ക് ശ്രീകൃഷ്ണനെ കണ്ട് വണങ്ങി 24ആം മാത്രക്ക് കെട്ടിച്ചാടി കുമ്പിടുന്നു.
വലതുവശം പീഠത്തിലിരിക്കുന്ന ധര്‍മ്മപുത്രന്‍ ഇടത്തുഭാഗത്തുകൂടി ‘കിടതകധിം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന രോമശമഹര്‍ഷിയെ കണ്ട്, എഴുന്നേറ്റ് ഭക്തിപൂര്‍വ്വം വലതുവശത്തേയ്ക്ക് ആനയിച്ചിരുത്തിയിട്ട് കെട്ടിച്ചാടി കുമ്പിടുന്നു. പീഠത്തിലിരുന്നശേഷം രോമശന്‍ ധര്‍മ്മപുത്രനെ അനുഗ്രഹിക്കുന്നു. ധര്‍മ്മപുത്രന്‍ പദാഭിനയം ആരംഭിക്കുന്നു.
പൃഥാസുതാനാശു ധനഞ്ജയസ്യ
വിയോഗദാവാനലതപ്യമാനാന്‍
ആഹ്ളാദയന്നാവിരഭൂന്നഭസ്തഃ
ശക്രാജ്ഞയാ രോമശ നീരവാഹഃ
സുരഭികളായുള്ള സുമങ്ങളിതെത്രയും
സുരുചിരങ്ങളാകുന്നു സുമുഖ നൂനം
സുരവരലോകത്തും സുദുർലഭമാകുന്നു
സരസിജേക്ഷണ വായു തനയാ നൂനം
പല്ലവി
വല്ലഭാ മോദം വളരുന്നധികം
സ്നിഗ്ദ്ധേരണ്യേ സുബഹുവിചരന്‍ വാനരേന്ദ്രാത്തസഖ്യോ
യുദ്ധേ ഹത്വാ നിശിചരവരം സാശരൌഘം കൃതാര്‍ത്ഥഃ
ബദ്ധാമോദൈരഖിലസുമനസ്സഞ്ചയൈരഞ്ചിതോയം
ശുദ്ധാം കാന്താം രഘുപതിരിവാവാപ ശുദ്ധാത്മികാം താം
പല്ലവി
മല്ലലോചനേ മാ കുരു ഖേദം
ചരണം 1
കല്യാണാലയേ നിന്നാല്‍ കാമിതങ്ങളായുള്ള
കല്‍ഹാരകുസുമങ്ങള്‍ കണ്ടാലും നീ
മെല്ലവേ ധരിച്ചാലും ഉല്ലാസമോടുതന്നെ
മല്ലവേണിയില്‍ മമ വല്ലഭേ വൈകാതെ
മല്ലലോചനേ മാ കുരു ഖേദം
ചരണം 2
അനുപമരൂപനാകും അനിലനന്ദനനായ
മാന്യനായ തവ സോദരന് ശത-
മന്യുനന്ദനന്റെ കേതനേ
നിന്നു ഭീഷണരവേണ ഞാന്‍
യുധി ശൂന്യമാക്കുവനരികളെ
തിരശ്ശീല
കൌരവന്മാരോടു സംഗരമിനി
ഘോരമായി മുതിരുമന്നു നീ
വീര ഞങ്ങളുടെ ചാരവേവന്നു
വൈരിവീരരെ ഒടുക്കണം
മാരുതാത്മജ മഹാമതേ മയി
ഭൂരി തേ കരുണവേണമേ
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.