യുദ്ധം
കൊട്ടാരക്കരക്കരത്തമ്പുരാന്റെ രാമനാട്ടം അവസാനത്തെ കഥ
ഏറമദമോടമരു ചെയ്യുന്നനിന്നെ
ഏറമദമോടമരു ചെയ്യുന്നനിന്നെ
മാറുപൊടി ചെയ്തു കൊല ചെയ്തീടുന്നുണ്ടു
പാറയെന് മാറിലെറിഞ്ഞോരുനിന്നെ
പാറയെന് മാറിലെറിഞ്ഞോരുനിന്നെ
വിരവോടു കൊല്ലുവെന് മുല്‍ഗരം കൊണ്ടു
വളർ ബാണമാരിയെച്ചെയ്ത
വളർ ബാണമാരിയെച്ചെയ്ത നിൻ നെഞ്ചിൽ
വളര്ശിലയെ വിരവൈനൊടു താഡയാമി
നീല തവ മാറുപൊടി ചെയ്`വതിന്നായി
ശ്ലോകം:
അകമ്പനം മാരുതി കൊന്ന വൃത്തം
ദശാനനന്‍ കേട്ടു വിവൃദ്ധമന്യുഃ
പ്രഹസ്തമാഹൂയ പടക്കയച്ചൂ
സമേത്യ നീലം സജഗാദവീരം
പദം:
നീല തവ മാറുപൊടി ചെയ്`വതിന്നായി
ചേലൊടു ശരമാരിചെയ്തിടുന്നേൻ ഞാൻ
രംഗം പത്ത് യുദ്ധഭൂമി
വൃക്ഷംകൊണ്ടടിച്ചു നിന്റെ
വൃക്ഷംകൊണ്ടടിച്ചു നിന്റെ മസ്തകം മുറിച്ചിപ്പോഴെ
ഇക്ഷിതിയിലിടുന്നുണ്ടു വൈകിയാതെ ഞാന്‍
ശൈലത്താലെറിഞ്ഞു നിന്നെ
ശൈലത്താലെറിഞ്ഞു നിന്നെ ചേലൊടു കൊല്ലുവേനിപ്പോള്‍
ആളല്ലാത്ത നീയെന്തു ചൊല്ലുന്നു മൂഢ!
അശ്വ കര്‍ണ്ണ തരു കൊണ്ടു നിന്റെ സൈന്യങ്ങളെയെല്ലാം
ശശ്വദേവ കൊല്ലുന്നുണ്ടു കണ്ടുകൊള്‍ക നീ
ആരെടാ നീ എന്നോടിപ്പോൾ
ശ്ലോകം:
സുരവരസുതപുത്രന്‍ വജ്രദംഷ്ട്രം ഹനിച്ചു
നിശിചര വരനിത്ഥം കേട്ടു കോപത്തോടപ്പോള്‍
വിരവൊടു രണശൂരം കംപനം യാത്രായാക്കി
ബലമൊടു സതുഗത്വാ വായുസൂനും ബഭാഷേ.
പദം:
ആരെടാ നീ എന്നോടിപ്പോൾ പോരിനായ് വരുന്നവനൻ
മാരുതിയോ നിന്നെ മുന്നം കണ്ടിട്ടില്ലാ ഞാന്‍
കാണണം കാണണമെന്നു മോഹമിനിക്കുണ്ടു പണ്ടേ
കാണുവാനുള്ള സംഗതിയിന്നു വന്നല്ലോ
ജീവനോടു നീയിനിമേല്‍ ഭൂമിയിൽ വാഴേണമെന്നു
കാമമേതും കരുതേണ്ടാ കൊല്ലുന്നുണ്ടു ഞാൻ
ഖള്‍ഗം കൊണ്ടറുത്തു
ഖള്‍ഗം കൊണ്ടറുത്തു നിന്മസ്തകം മടിയാതെ
കാലന്നു നല്കുവൻ ചേലോടു മൂഢ ചേലൊടു മൂഢ!