പണ്ടു മമ തന്നുവല്ലോ രണ്ടു വരമുണ്ടതിന്നു
പണ്ടു മമ തന്നുവല്ലോ രണ്ടു വരമുണ്ടതിന്നു ചിത്തമെങ്കില്‍
ചണ്ഡരിപുദണ്ഡധരനീ വീരനിരമണ്ഡന! തരേണമധുനാ
കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടം കഥകളിൽ ഒന്ന്
പണ്ടു മമ തന്നുവല്ലോ രണ്ടു വരമുണ്ടതിന്നു ചിത്തമെങ്കില്‍
ചണ്ഡരിപുദണ്ഡധരനീ വീരനിരമണ്ഡന! തരേണമധുനാ
സ്വാന്തമതിലെന്തുമധുരേ ചിന്തിച്ചുഹന്ത! കുപിതാസിനീയും
ചിന്തിതമശേഷമധുനാചൊല്‍ മമപന്തണിപയോഗധരേനീ
ഇത്ഥന്തമ്മില്‍ പറഞ്ഞങ്ങലറിമുറവിളിച്ചിട്ടിരിക്കും ദശായാം
ചിത്താമോദേനരാജാജരഠനവള്‍ഗൃഹേചെന്നു പൂത്തുതടാനീം
ബദ്ധപ്പെട്ടങ്ങുകാണാഞ്ഞുടനുദിതമഹാതാപഭാരേണവേഗം
ഗത്വാകോപാലയത്തില്‍ പ്രിയതമയെയവന്‍ കണ്ടു ബാഷ്പേണചൊന്നാന്‍
എന്തുതവകോപമധുനാചൊല്‍കമമ ചന്തമിയലുന്നവദനേ
ബന്ധുരശശാംകസമമാന്നിന്‍റെ മുഖം എന്തധികമരുണമാവാന്‍
ഹന്തപൊടി തന്നിലിവിടെയെന്തുഘന കുന്തളമഴിച്ചുപിരള്‍വാന്‍
രാമനഭിഷേകമിപ്പോള്‍ ചെയ്വതിന്നു നാമവിടെയാശുപോകാ
മാമുനികള്‍ വന്നുസകലാം കോപ്പുകളും താമസമില്ലാതെകൂട്ടി
കാമിനിജവേനവരിക എഴുന്നേറ്റുകോമളസരോജനയനേ
രാമനെപ്പതിന്നാലാണ്ടു കാനനെയാത്രയാക്കേണം
കാമന്നിന്‍റെ തനയനെയഭിഷേകഞ്ചെയിക്കേണം
ചോദിപ്പെന്‍ഞാനിന്നുതന്നെ ശോചിയായ്കചെറ്റുഞ്ചിത്തെ
ചൊല്ലിഞാനൊരുവരത്താല് ചൊന്നകാര്യം സാധിച്ചീടാം
കിന്തുകാന്തന്‍ മുന്നന്തവതന്നുവല്ലൊ രണ്ടുവരം
എന്തിനിന്നുഖേദിക്കുന്നു എന്നതിനെചോദിച്ചാലും
മന്ഥരേ നീ എന്റെ ബന്ധു എന്നതറിഞ്ഞുനന്നായി
അന്ധയല്ലാഞാനെന്നറീഅഭിഷേകം മുടക്കുവെന്
കേകയരാജതനൂജേകേവലം ഞാന്‍
ചൊന്നമൊഴിയാലെ വെടിഞ്ഞീടൊല്ലാ
ചെറ്റുംകണ്ടവര് ചൊല്ലുകള്‍ കേട്ടു
കേകയാധീശകന്യാമാനസമ്മന്ഥാരാസാ
സാകമക്കോപമോടേ നിര്‍മ്മമന്ഥാനുകൂല്യാല്‍
ശോകമുള്‍ക്കൊണ്ടുകാമഞ്ചൊല്ലി നാള്‍മന്ഥാരാന്താം
കൈകയീരോഷമോടും രാമചന്ദ്രാഭിഷേകേ
സഖി നീ ചൊന്നതുകേട്ടു സകലവുമറിഞ്ഞുഞ്ഞാന്‍
സഹിയായി തൊട്ടുന്തന്നെ സന്തതം ചിന്തിക്കുംതോറും
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.