ഉത്തരാസ്വയംവരം
രംഗം പതിനൊന്ന് : ഹനുമാൻ, ബൃഹന്നള, ഉത്തരൻ
ബൃഹന്നള ധ്യാനിച്ചതറിഞ്ഞ് ഹനുമാൻ ബൃഹന്നളയുടെ മുന്നിൽ പ്രത്യക്ഷനാകുന്നു. കൗരവന്മാരുമായുള്ള യുദ്ധത്തിൽ തന്റെ കൊടിഅടയാളമായി ഇരിക്കുവാൻ ബൃഹന്നള ഹനുമാനോട് അഭ്യർത്ഥിക്കുന്നു. പശുക്കളെ തട്ടിക്കൊണ്ടുപോയ ശത്രുക്കളെ ഏറ്റുമുട്ടി ജയിക്കുന്നതിനായി, ബലവാനായ രാവണനെ നിഗ്രഹിച്ച ശ്രീരാമചന്ദ്രനെ മനസ്സിൽ ധ്യാനിച്ച് യുദ്ധത്തിനൊരുങ്ങാൻ ഹനുമാൻ പറയുന്നു. ഹനുമാൻ ബൃഹന്നളയുടെ ധ്വജത്തിൽ കയറിയിരിക്കുന്നു. ബൃഹന്നള പിന്തിരിഞ്ഞ് പൂർവാധികം ധൈര്യത്തോടെ ഉത്തരനോട് തേർതെളിക്കുവാൻ പറയുന്നു.
അഞ്ജനാതനയ കേൾക്ക
കിന്തു ചിത്രമിഹ
ദൃപ്യദ്ദോർബ്ബലശാലി കർബുരചമൂസന്ത്രാസ മന്ത്രായിത-
ചരണം 3
ഇത്യാശ്വാസ്യോത്തരം തം ബഹുവിധവചനൈ
ഭയമിതരുതരുതു
ഭയമിതരുതരുതു പാർത്ഥിവകുമാര!
അനുപല്ലവി
ചരണം 1
ചരണം 2
ചരണം 3
പാഹിമാം വീര പാഹിമാം
പല്ലവി
പാഹിമാം വീര ! പാഹിമാം
അനുപല്ലവി
രരികളുടയ നിരകളൊടെതിർത്തുടനൊ-
രുവനിന്നു പൊരുതിടുന്നതെങ്ങിനെ?
ചരണം 1
ശരഗണങ്ങൾ വരുവതിൻമുന്നമേ
ചരണം 2
രംഗം ഒമ്പത്: യുദ്ധഭൂമി
ബൃഹന്നള തെളിക്കുന്ന തേരിലേറി ഉത്തരൻ യുദ്ധഭൂമിയിലെത്തി. കൗരവപ്പടകണ്ട് പേടിച്ച് കൊട്ടാരത്തിലേക്ക് തിരിച്ചുപോകാനായി തേർ തിരിക്കാൻ ബൃഹന്നളയോട് ഉത്തരൻ കരഞ്ഞ് പറഞ്ഞു. തേരിൽനിന്ന് ഇറങ്ങി ഓടാൻ തുടങ്ങിയ ഉത്തരനെ ബൃഹന്നള പിടിച്ച് തേരിന്റെ കൊടിമരത്തിൽ കെട്ടുന്നു. രാജകുലത്തിൽ പിറന്ന ഒരാൾ ഈ വിധം പേടിയ്ക്കുന്നത് ശരിയല്ലെന്നും യുദ്ധം ജയിച്ച് അന്തപ്പുരത്തിലെ സ്ത്രീകൾക്ക് വസ്ത്രങ്ങൾ കൊണ്ടുകൊടുക്കണമെന്നും ബൃഹന്നള ഉപദേശിക്കുന്നു. ഒടുവിൽ ബൃഹന്നള താൻ അർജ്ജുനൻ ആണെന്ന സത്യം വെളിപ്പെടുത്തുന്നു. പാണ്ഡവരുടെ കഥ ഉത്തരനോട് പറയുന്നു.
പ്രമദാകുലം കുരുവരാംബരാർത്ഥി
ആജിശീലമില്ലേറ്റം
ചരണം
ആജിശീലമില്ലേറ്റം വ്യാജമെന്നിയേ രഥ-
വാജിതെളിപ്പൻ തേരിൽ നീ ജവേന കേറുക.