രാവണവിജയം

കിളിമാനൂർ രാജരാജവർമ്മ (വിദ്വാൻ ചെറുണ്ണി) കോയിത്തമ്പുരാൻ (1812-1846). രംഭാപ്രവേശം എന്ന് ഈ ആട്ടക്കഥയുടെ ഒരു ഭാഗത്തിനു പേരുണ്ട്.
Malayalam

ചണ്ഡവീര്യജലധേ ഭവാനിഹ

Malayalam

നിശമ്യ മന്ത്രിണാം ഗിരം നിരസ്തനീതിസമ്പദം
നിശാചരാധി നായകം വിഭീഷണോവദത്തദാ

 

ചണ്ഡവീര്യജലധേ ഭവാനിഹ സാഹസമിദമരുതേ
മണ്ഡലാധിപ മമ വചനമിദം ശൃണു
മാനനീയ വിനയാദിഗുണാകര.

ഖണ്ഡപരശുസഖി തന്നിലഹോ ബത
കാരണം വിനാ വൈരമതുചിതമോ?
പ്രീതിവചനമുരചെയ് വതിനായിഹ മുദാ പ്രേരിതനായ
ദൂതനവനുടയ വധമിതു ചെയ്തതു
ദുരീകൃതവിനയം യാതുകുല ജലധിതന്നിലുദിച്ചൊരു
രാകാരമണ ഭവാനിഹ ചെയ്‌വതു
ജാതുചിദപി ചിതമല്ല കളകഹൃദി
ജാതമായ കോപമിന്നു സമ്പ്രതി.

ഹഹഹ ഭുവനപതിയായ

Malayalam
ഹഹഹ ഭുവനപതിയായ ഭവാനോടഗ്രജത്വഡംഭാലീ-
ക്കുഹകമതിയഹംഭാവന കൊണ്ടതിനയ സംഭാഷിത-
സംഭാവന ദംഭം തുടർന്നതിനിഹ  കുലോചല
കുലിശ കരാഹതിഹത- നവനിഹ മമ സംരംഭാൽ

പടുത സമരഭുവി കാൺകിലിവൻ

Malayalam
പടുത സമരഭുവി കാൺകിലിവൻ മമ പേടിതേടി മണ്ടും നോ ചേൽ
ത്രുടിതവിപുലകണ്ഠം ഝടിതി നിന്നു കണ്ടിടും പടി
ഉടലവനുടെ പടനടുവിൽ മുറിഞ്ഞിടും
ഉരുതരമാം ശരതതികൊണ്ടും

നഖലു മനസി സംശയമിഹമേ

Malayalam

ധനദകിങ്കര ജീവിതചർവണ-
ക്ഷണവിബുദ്ധനിജാസിഭുജംഗമഃ
നിജഗദേരിതരുക്ഷനിരീക്ഷണൈർ-
ന്നിജഗദേ സചിവൈസ്സ ദശാനനഃ

നഖലു മനസി സംശയമിഹമേ ധനനായകനുടെ നിധനേ
അഖിലാശരകുല കലശപയോധി നിശാകരസം പ്രഥനേ
കരളിലവനു വളരുന്നൊരഹമ്മതി കളവനഹം സമരേ

ഹരിവരുണഹുതാശ സുരേശാദികൾ വരികിലുമിന്നവരേ
വിരവിനൊടു പരേതേശപുരേ സരോഷമിഹ സമരേ
ചേർക്കുവൻ തരിക ഭവാനനുമതി മയിഭോ-
കിന്നരപതി തന്നുടെ നിധനപരേ

 

രംഗം 5 രാവണന്റെ രാജധാനി

Malayalam

രാവണ വൈശ്രവണനോട് യുദ്ധത്തുനു മുതിരുമ്പോൾ വിഭീഷണൻ വന്ന് തടയുന്നു. വിഭീഷണനെ കഴുത്തിനുപിടിച്ച് പുറത്താക്കിയിട്ട്, രാവണൻ യുദ്ധത്തിനായി പ്രഹസ്തനോടൊപ്പം തയ്യാറകുന്നു.

യാതുധാന ശിഖാമണേ ശൃണു

Malayalam

ഇതി ബഹുവിധൈർല്ലീലാഭേദൈഃ പ്രിയാമുപലാളയ-
ത്യഥ നിശിചരാധീശേ ലങ്കാപുരേ സുഖമാസ്ഥിതേ
ധനപതിസമാദിഷ്ടോ ദൂതസ്സമേത്യ തദന്തികം
പ്രണയമധുരാമൂചേ വാണീം പ്രണാമപുരസ്സരം

രംഗം 4 ലങ്കാപുരി രാവണരാജധാനി

Malayalam

ദൂതൻ വന്ന് രാവണനോട് വൈശ്രവണൻ പറഞ്ഞ കാര്യങ്ങൾ ഉണർത്തിയ്ക്കുന്നു. കോപാകുലനായ രാവണൻ ദൂതന്റെ കഴുത്തറുത്ത് കൊല്ലുന്നു. ശേഷം വൈശ്രവണനോട് യുദ്ധം ചെയ്യാനായി പടപ്പുറപ്പാട്.

നിശമയ വചനം മേ

Malayalam
നിശമയ വചനം മേ നിരുപമ ഗുണാകര
നിശിചരാധിപ ജീവനായക
ശശധരനിഹ നാഥ ചാലവേ കുമുദിനീ
വിശസനമൊഴിപ്പതും വിരവിനൊടു കണ്ടാലും.
പ്രാലേയ ഭാനുതൻ പാലോലും കരാമൃതം
പാനം ചെയ്‌വതിനിന്നു സാദരം
ബാലികയാകുമൊരു ലീലാചകോരികയും
ലോലയായ് വസിപ്പതും ആലോകയ രമണ.
പല്ലവ ശയ്യയിതു പവനചലിതദല
നല്ലൊരു പാണികൊണ്ടു നിയതം
മെല്ലവെയിതാ നമ്മെ മുഹുരപി വിളിപ്പതും
കല്യാണാലയാ ഭവാൻ കണ്ടിതോ കുതൂഹലം
അംബിളികിരണം നിന്നങ്കേ വാണീടുന്നേരം
അമ്പൊടു ശീതമെന്നാകിലും

നളിനായത നേർമിഴി ബാലേ

Malayalam
പ്രാലേയഭാനു കരലാളിത കേളീസൗധം
ബാലാം നയൻ സ്വദയിതാം സ തു യാതുനാഥഃ
പ്രേമാതുരാം പ്രസൃമര സ്മരപീഡിതാത്മാ
പ്രാണാധിക പ്രിയതമാ മിദമാ ബഭാഷേ
 
 
നളിനായത നേർമിഴി ബാലേ നലമോടിഹ വരിക നീ ചാലേ
കളഭാഷിണിമാർ മുടിമാലേ കളഭസമാനാഞ്ചിത ഗമനേ
കൊഞ്ചുമ്മൊഴി നാണമിയന്നിഹ കിഞ്ചന നീ വദനം താഴ്ത്തി
പുഞ്ചിരി കൊണ്ടയി മമ ഹൃദയം വഞ്ചന ചെയ്തീടുന്നെന്തേ?
പരിമള ചികുരാംബുദനികരേ മറയായ്ക തവാനനചന്ദ്രം
പരിചൊടു മമ നയന ചകോരം പരിതാപമൊടുഴന്നല്ലൊ

Pages