സന്താനഗോപാലം
സന്താനഗോപാലം ആട്ടക്കഥ
വൈകുണ്ഠവാസിയായ
ജയിക്ക ജയിക്ക കൃഷ്ണ
നിനയ്ക്കൊല്ലേ കൃഷ്ണാ ഒന്നും നിനയ്ക്കൊല്ലേ ഫൽഗുനാ
നമസ്തേ ഭൂസുരമൗലേ
ഗത്വാരുഹ്യ രഥം സമം മുരഭിദാ പാർത്ഥഃ കൃതാർത്ഥാശയഃ!
പ്രത്യാഗത്യ മഹീം മഹീസുരവരസ്യാഭ്യേത്യ തസ്യാലയം
ദത്വാസ്മൈ തനയാൻ സ്വയം വിനയവാനിത്യാഹ ബദ്ധാഞ്ജലിഃ!!
രംഗം 12 ബ്രാഹ്മണഗൃഹം
മുൻപ് കാണിച്ച രംഗങ്ങൾ ഒക്കെ ഉൾപ്പെടുത്തുകയാണെങ്കിൽ ഇത് ഒൻപതാം രംഗമല്ല. അതിലും കൂടും. പക്ഷെ ഒഴിവാക്കിയ രംഗങ്ങളെ എണ്ണത്തിൽ പെടുത്താത്തതിനാൽ ഇത് ഒൻപതാം രംഗമായി. ഈ രംഗത്തിൽ വിഷ്ണുലോകത്തുനിന്നും കൊണ്ടുവന്ന പത്ത് ബ്രാഹ്മണകുമാരന്മാരേയും കൃഷ്ണാർജ്ജുനന്മാർ ബ്രാഹ്മണഗൃഹത്തിൽ എത്തിച്ച് ബ്രാഹ്മണനും പത്നിക്കും നൽകുന്നു. അവർ കൃഷ്ണാർജ്ജുനന്മാരെ അനുഗ്രഹിക്കുന്നു. മംഗളം ഭവിക്കുന്നു.
പാർത്ഥ മമ സഖേ
പോരും നീ ചൊന്നതും
പോരും നീ ചൊന്നതും പോരായ്മ വന്നതും
പോരുമെനിക്കിനിമേൽ
മാകുരുസാഹസം
തീക്കുണ്ഡം വിപുലം കഴിച്ചു
തീക്കുണ്ഡം വിപുലം കുഴിച്ചു വിശിഖൈരഗ്നിം ജ്വലിപ്പിച്ചുടൻ
ശീഘ്രം പാണ്ഡുസുതൻ കുതിച്ചു ധനുഷാ ചാടുംവിധൗ വഹ്നിയിൽ
വായ്ക്കുന്നോരു കൃപാതരംഗിത മനാസ്സംപ്രാപ്യ നന്ദാത്മജൻ
തൃക്കൈകൊണ്ടു പിടിച്ചുനിർത്തി വിജയം വാക്യന്തമാഖ്യാതവാൻ